വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും ടിപ്പണികളും ആവശ്യപ്പെടരുതെന്നും സംശയ നിവാരണം തേടരുതെന്നും സുദീര്ഘവും സങ്കീർണവുമായ ചോദ്യങ്ങളും ചോദിക്കരുതെന്നും കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ വിവരാവകാശ ചോദ്യങ്ങൾക്കുള്ള മറുപടിയായിഅപേക്ഷകനോട് പറഞ്ഞു .സംസ്ഥാന പിന്നോക്ക വിഭാഗ പട്ടികയിൽ ജാതി നാമങ്ങൾ ഉൾപ്പെടുത്തിയതിന്റെ അടിസ്ഥാന രേഖകൾ ആവശ്യപ്പെട്ടപ്പോഴായിരുന്നു അമർഷത്തോടെയും അങ്കലാപ്പ് നിറഞ്ഞതുമായ മറുപടി ലഭിച്ചത് . രാജേഷ് ആർ നായർ ആയിരുന്നു അപേക്ഷകൻ . സംസ്ഥാന പിന്നോക്ക വിഭാഗത്തിൽ ജാതി നാമങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതിനെതിരെ നിയമ നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് വിവര ശേഖരണത്തിന് അപേക്ഷ നൽകിയിരുന്നത് . .പിന്നോക്ക വിഭാഗ പട്ടികയിൽ ജാതി നാമങ്ങൾ ഉൾപ്പെടുത്തിയതിന് കാരണമായ രേഖ കമ്മീഷനിൽ ലഭ്യമല്ലെന്ന് മറുപടി ലഭിച്ചിട്ടുണ്ട് .അതുപോലെ പട്ടികയിൽ ഉൾപ്പെടുത്തിയ ജാതി നാമങ്ങളെ പിന്നോക്ക മായി നിശ്ചയിച്ച രേഖയും കമ്മീഷനിലില്ല . ക്രമ നമ്പർ രണ്ടും മൂന്നുമായാണ് ഈ മറുപടികൾ ലഭിച്ചിട്ടുള്ളത് . സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ സുപ്രീം കോടതി ഉത്തരവ് പ്രകാരം 1993 സ്ഥാപിക്കപ്പെട്ടെങ്കിലും ഇന്നുവരെ കേരളത്തിൽ പിന്നോക്ക വിഭാഗങ്ങളെ കണ്ടെത്താൻ ശ്രമിച്ചിട്ടില്ല .1932 ൽ തിരുവിതാംകൂർ സോഷ്യൽ സർവ്വേയുടെ അടിസ്ഥാനത്തിൽ 1934- ൽ പട്ടികയിൽ ഉൾപ്പെടുത്തിയവർക്കാണ് ഇന്നും സംവരണം നൽകി വരുന്നത് .അതിൽ 1956 -ൽ നായർ ബ്രാഹ്മണ ക്ഷത്രിയ അമ്പലവാസി വിഭാഗത്തെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു .
![എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി](https://pathradipar.com/wp-content/uploads/2024/06/14115833uB9vhEnp-2.jpg)
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments