[ap_tagline_box tag_box_style=”ap-bg-box”]’മുന്നോക്കാ’രന്റെ എണ്ണം കുറഞ്ഞു ; കുലുക്കമില്ലാതെ ഹിന്ദു ഐക്യം .[/ap_tagline_box]
[ap_tagline_box tag_box_style=”ap-all-border-box”]അയനിക്കാട് ശ്രീ നിലയത്തിൽ ഗോവിന്ദൻ നമ്പ്യാരുടെ ഇരുപത്തിനാല് വയസ്സുള്ള അനുവിന്ദ 21/5/20 തീയതി പുലർച്ചെ മുതൽ വീട്ടിൽ നിന്ന് കാണാതായ സംഭവത്തിൽ കൊയിലാണ്ടി പുക്കാട് സ്വദേശി അബ്ദുൾ നാസർ മകൻ ലുക്മാൻറെ കൂടെ പോയതായി സംശയിച്ചുകൊണ്ട് പരാതി രജിസ്റ്റർ ചെയ്തിരുന്നു . ഈ കാര്യത്തിന് പയ്യോളി സ്റ്റേഷനിൽ 372/20 നമ്പറിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട് . അനുവിന്ദ കാസർഗോഡ് എൽ ബി എസ് കോളേജിൽ നിന്നും ബി ടെക് കഴിഞ്ഞ് വീട്ടിൽ കഴിയവെ ഏകദേശം 7 മാസം മുമ്പ് ഇൻസ്റ്റർഗ്രം വഴിയാണ് ലുക്ക്മാനെ പരിചയപ്പെടുന്നത്, ആയതിന് ശേഷം നിരന്തരം ഫോൺ വിളികളും വീഡിയോ ചാറ്റിങ്ങും നടത്തുകയും പ്രണയത്തിലാവുകയുമാണ് ചെയ്തതെന്ന് അറിയുന്നു . ലുക്ക്മാനെ നേരിൽ കണ്ടിരുന്നില്ല അയാൾ നിലവിൽ ഡൽഹിയിൽ കോഴ്സും, അതോടൊപ്പം ജോലി ചെയ്തുവരികയാണെന്നും ആയതിന് ശേഷം UK യിൽ പോകമെന്നും കുട്ടിയോട്പറഞ്ഞിട്ടുണ്ട് എന്നറിയുന്നു. പയ്യോളി സ്റ്റേഷനിൽ ഹാജരായ അനുവിന്ദയ വടകര മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കുകയും ലുക്ക്മാൻ്റെ കുടുംബത്തോടൊപ്പം പോകുകയും ചെയ്തു . ഇക്കാര്യത്തിൽ അച്ഛനമ്മമാരെ ധിക്കരിച്ചുകൊണ്ട് അതുവരേയും നേരിൽ കാണാത്തതും 7 മാസം മാത്രം പരിചയവുമുള്ള അന്യആൾ പറയുന്നത് വിശ്വസിക്കുകയും ചെയ്തു . 21/5/20 തിയ്യതി പുലർച്ചെ 4 മണിക്ക് ലുക്ക്മാൻ്റെ സുഹൃത്തുക്കൾ അയനിക്കാട് എത്തിയതായി പറയുന്നു . അപരിചിതരായ ചിലർകൊപ്പമാണ് പെൺകുട്ടി ഇറങ്ങിപ്പോയ കാര്യത്തിൽ ചില സംശയങ്ങളും ബന്ധുക്കൾക്കുണ്ട് .അനുവിന്ദ കാസർക്കോട് LBS കോളേജിൽ നിന്നും ബി ടേക് കഴിഞ്ഞതിന് ശേഷം മുസ്ലിം സമുദായത്തോട് ആഭിമുഖ്യമുള്ള രീതിയിൽ വീട്ടിൽ ഇടപ്പെട്ടിരുന്നതായി പറയുന്നു .അങ്ങനെയുണ്ടായ മാനസികമായമാറ്റങ്ങളെ ഒരു ട്രാപ്പായാണ് ബന്ധുക്കൾ സംശയിക്കുന്നത് . ലുക്ക്മാന് വേണ്ടി കോടതിയിൽ ഹാജരായ പെരുമ്പാവൂർ കാരനായ എം എം അലിയാർ എന്ന വക്കീലിൻ്റ പ്രവർത്തനങ്ങളെ പറ്റിയും പൊതുവിൽ സംശയങ്ങളുണ്ട് . അതെന്തോ ആയിക്കൊള്ളട്ടെ നിയമപരമായ കാര്യങ്ങൾ പോലീസ് നോക്കികൊള്ളും എന്നാൽ മുന്നോക്കമെന്ന് ചാപ്പകുത്തിയിരിക്കുന്ന ഒരു സമുദായത്തിലെ പെൺകുട്ടി അന്യമതസ്ഥനൊപ്പം ജീവിക്കുവാൻ ഇറങ്ങി പുറപ്പെടുന്നത് നടാടെയല്ല . മുൻപും അനവധി തവണ നടന്നു കഴിഞ്ഞു . കാര്യമായ ശേഷിയില്ലാത്ത സമുദായങ്ങളിൽ നിന്നും പെൺകുട്ടികളെ വലവീശി പിടിയ്ക്കുവാൻ കഴുകന്മാർക്ക് കഴിയാറുണ്ട് . സനാതന വിഭാഗത്തിലെ പെൺകുട്ടികൾക്കാണ് ഈ മേഘലയിൽ മാർക്കറ്റ് . അസംഘടിതരാണെന്നതും സർക്കാരിൽ നിന്നും യാതൊരു സംരക്ഷണങ്ങളും അനുവദിച്ചിട്ടില്ലാത്തതും മത തീവ്രവാദികൾക്ക് കുറച്ചൊന്നുമല്ല സഹായകരമാകുന്നത് . സാമൂഹ്യമായി ഏറ്റവും പിന്നാക്കമായിരിക്കുന്ന വിഭാഗത്തിൽ ജീവിത സാഹചര്യങ്ങൾ പലപ്പോഴും മത ഭ്രാന്തന്മാർ മുതലെടുക്കാറുണ്ട് . സനാതന ഹിന്ദുവിന്റെ ആവശ്യങ്ങളിൽ ഹിന്ദു സംഘടനകളും കണ്ണടയ്ക്കുകയാണ് പതിവ് . ജാതി സംഘടനകളും ശക്തരല്ല .ഭിന്നിപ്പ് പ്രകടമാണ് . ‘മുന്നോക്ക’വിഭാഗത്തിലേ ജനസംഘ്യത്തിൽ ഒരെണ്ണത്തിന്റെ കുറവ്വ് വന്നെന്നല്ലാതെ യാതൊരു കുലുക്കവുമുണ്ടാകില്ല. ‘മുന്നോക്ക ‘വിഭാഗ പ്രവർത്തകരിലും ഹിന്ദു ഐക്യക്കാരിലും .[/ap_tagline_box]
0 Comments