തിരുവനന്തപുരം: ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗം പ്രഹസനമെന്ന് യോഗക്ഷേമ സഭ കുറ്റപ്പെടുത്തി .ക്ഷേത്രങ്ങളിൽ ആരാധനാക്രമം നിശ്ചയിക്കുന്നത് തന്ത്രികളും ആചാര്യന്മാരും ഭക്തജനകൂട്ടായ്മകളുമാണ് .അവസാനവാക്കായ യോഗക്ഷേമ സഭ ,അഖില കേരളാ തന്ത്രി സമാജം ,അഖില കേരളാ തന്ത്രി മണ്ഡലം ,അഖില കേരളാ ശാന്തി ക്ഷേമ യൂണിയൻ ,അഖില കേരളാ വൈദിക പരിഷത്ത് ,തന്ത്ര വിദ്യാകേന്ദ്രങ്ങൾ തുടങ്ങിയവയൊക്ക പൂർണ്ണമായി തള്ളിക്കളഞ്ഞുകൊണ്ട് ,മുഖ്യമന്ത്രി ഏതു മതമേലദ്ധ്യക്ഷന്മാരുടെ യോഗമാണ് വിളിച്ചു ചേർത്തുവെന്ന് പറയുന്നത് ? ഏകപക്ഷീയമായ രീതിയിൽ തീരുമാനങ്ങൾ കൈകൊണ്ട് അടിച്ചേൽപ്പിക്കുവാൻ ശ്രമിച്ചാൽ നടക്കില്ല .സർക്കാരിന്റെ നടപടികളിൽ യോഗക്ഷേമ സഭ ശക്തമായി പ്രതിക്ഷേധം രേഖപ്പെടുത്തുന്നു .ക്ഷേത്ര ആചാരങ്ങളിൽ ആചാര്യ ശ്രേഷ്ഠന്മാരുടെ അഭിപ്രായത്തിനാണ് പ്രാധാന്യം .അതിന് ഇട നൽകാതെയുള്ള നീക്കങ്ങൾ ദുരുദ്ദേശപരമാണ് .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments