‘മുന്നോക്ക’കാർക്ക് ഡിജിറ്റൽ വ്യഭിചാരത്തിലും മുൻ‌തൂക്കം

by | Feb 12, 2024 | Lifestyle | 0 comments

ഇന്ന് വിരൽ തുമ്പിൽ നിന്ന് മനുഷ്യ ചിന്തകളിലേക്കാണ് കടന്നുകയറിയിരിക്കുകയാണ് വിവര സാങ്കേതിക വിദ്യ . ഡിജിറ്റൽ വേദികളായ സാമൂഹ്യ മാധ്യമങ്ങളിലും അതിൻ്റെ പ്രതിധ്വനികൾ അലയടിക്കുന്നുണ്ട് .പലതരത്തിലുള്ള അറിവുകളാണ് ഇതിലൂടെ പങ്കുവയ്ക്കപ്പെടുന്നത് . കൂടുതൽ ആളുകൾക്കിടയിലേയ്ക്ക് എത്തുന്നതിന് മത്സരവും നടന്നുവരുന്നുണ്ട് . വിത്യസ്ത മേഘലകളിൽ കഴിവ് തെളിയിക്കുകയാണ് യുവ തലമുറ .അതിലൊന്നാണ് ലൈംഗീക വ്യാപാരം .ഈ കാര്യത്തിൽ രാജ്യത്തെ പരമോന്നത കോടതിയുടെ ഇടപെടലുകൾ ഉണ്ടായതിന് ശേഷം കൂടുതൽ സാമാന്യ വത്കരിച്ചിട്ടുണ്ട് ..നിയമപരമായി പ്രായപൂർത്തിയാകാത്ത കുട്ടികൾ മുതൽ അറിയപ്പെടുന്ന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരായ മധ്യവയസ്കരായ സ്ത്രീകൾ വരെ പെട്ടെന്നുള്ള ധനാഗമ മാർഗ്ഗമായി സോഷ്യൽ മീഡിയ വഴിയുള്ള ലൈംഗീക വ്യാപാരത്തിൽ ഏർപ്പെട്ട് വരുന്നുണ്ട് . അഞ്ച് മിനുട്ടിന് അമ്പത് രൂപ മുതൽ ഒരു ദിവസത്തേയ്ക്ക് 25000 രൂപവരെയാണ് പ്രതിഫലമായി നിശ്ചയിച്ചിട്ടുള്ളത് .. നേരിട്ടല്ലാതെ വീഡിയോ കോൾ വഴി നഗ്നത കാണിച്ചുകൊടുത്ത് പണമുണ്ടാക്കുന്നവരാണ് കൂടുതലായുള്ളത് . ഇതിൽ തന്നെ കേരളത്തിലെ മുന്നോക്ക ജാതികളിൽപെട്ടവർക്കാണ് മാർക്കറ്റ് കൂടുതൽ .പേരിനൊപ്പം നായർ ,വാര്യർ ,നമ്പൂതിരി എന്നൊക്കെ ഉപയോഗിക്കുന്നവർക്ക് വളരെ കൂടുതൽ ‘ വർക്ക് ‘ ലഭിച്ചുവരുന്നതായി പറയുന്നു . അതുകൊണ്ട് തന്നെ മേഘലയിലേയ്ക് പുതുതായി നിരവധിപേർ ‘തൊഴിൽ’ തേടി എത്തുന്നുണ്ട് .തിരുവനതപുരത്ത് ഒരു പ്രമുഖ പത്ര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരു മധ്യവയസ്ക ഇടക്കാലത്ത് ഈ രംഗത്തേയ്ക്ക് കടന്നുവന്നിരുന്നു .. 15000 രൂപയായിരുന്നു അവർ രണ്ട് മണിക്കൂർ പ്രതിഫലം നിശ്ചയിച്ചിരുന്നത് . മലബാറിൽ നിന്നും തിരുവനതപുരത്ത് കോടതിയിൽ വക്കീലായി ജോലിചെയ്യുന്ന മുപ്പത് തികയാത്ത തമിഴ് ബ്രാഹ്മണ യുവതിക്ക് 5000 മുതലാണ് മിനിമം ‘കൂലി ‘ കോട്ടയ്ക്കകത്തുള്ള തമിഴ് ബ്രാഹ്മണ യുവതികളിൽ ചിലർക്ക് ചാല കമ്പോളത്തിൽ മുസ്ളീം മുതാളിമാരാണ് ‘ വർക്ക് ‘ നൽകി വരുന്നത് . ആയുർവേദ കോളേജ് ഭാഗമാണ് മുൻകാലങ്ങളിൽ കേന്ദ്രമാക്കിയിരുന്നത് . .കേരളത്തിലെ പ്രസക്ത നായർ കവിയത്രിയുടെ സഹോദരി സ്ഥാനത്തുള്ള മധ്യവയസ്‌ക ഒരു ദിവസത്തേയ്ക്ക് 1000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത് .ഇത്തരത്തിൽ പ്രായത്തിൻറെയും പ്രവർത്തന പരിജയതിന്റെയും തൊഴിൽ പരമായ ‘കഴിവുകളും’ മുൻ നിർത്തി കൂലിയിലും ഏറ്റക്കുറച്ചിലുകൾ ഉണ്ട് .രണ്ടാമതായി മുസ്ളീം മതത്തിൽപ്പെട്ട പെൺകുട്ടികളാണ് പ്രവർത്തന രംഗത്തുള്ളത് .ഇവർക്കും താരതമ്യേന ‘മാർക്കറ്റുണ്ട്’ .നഗരങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് മുൻകാലങ്ങളിൽ നടന്നുവന്ന വേശ്യാവൃത്തിയാണ് ആധുനിക ഡിജിറ്റൽ സംവിധാനത്തെ ഉപയോഗപ്പെടുത്തി പുതിയ മുഖമായി വന്നിട്ടുള്ളത് .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!