ഡസനിലേറെ ലൈംഗിക ബന്ധം ; നഗ്‌ന ചിത്ര കേളി …കൂടെ പീഡന പരാതിയും

by | Jun 14, 2020 | Uncategorized | 0 comments

[ap_tagline_box tag_box_style=”ap-bg-box”] ഡസനിലേറെ ലൈംഗിക ബന്ധം ; നഗ്‌ന ചിത്ര കേളി …കൂടെ പീഡന പരാതിയും[/ap_tagline_box]

കരുനാഗപ്പള്ളി :പന്ത്രണ്ട്   തവണ  ലൈംഗിക ബന്ധത്തിൽ  ഏർപ്പെട്ടിട്ടും  വീഡിയോ കാൾ  വഴി നഗ്നചിത്രങ്ങൾ  അയച്ചു  കൊടുത്തിട്ടും  തന്നേ  വിവാഹം  കഴിച്ചില്ലെന്ന  പരാതിയുമായി  യുവതി രംഗത്ത് .  കരുനാഗപ്പള്ളി  ആലുംകടവ്  സ്വദേശിയും  രണ്ട്  പെൺകുട്ടികളുടെ  മാതാവുമായ മുപ്പത്തി മൂന്ന്  കാരിയാണ്  പീഡിപ്പിച്ചതായി  കൊല്ലം  എ സി പിയ്ക്ക്  പരാതി  നൽകിയിരിക്കുന്നത് …തഴവ സ്വദേശിയാണ്  എതിർകക്ഷി .  കരുനാഗപ്പള്ളിയിലെ  ഒരു പി എസ് സി  കോച്ചിങ്  സെന്ററിൽ വച്ച്   പരിചയപ്പെട്ടുവെന്നും    തുടർന്ന്   ആലപ്പുഴയിലുള്ള   വീട്ടിലും  റിസോർട്ടിലും  വച്ച് പലതവണകളിലായി   ലൈംഗിക ബന്ധത്തിൽ   ഏർപ്പെട്ടന്നാണ്‌  പരാതിയിൽ  പറയുന്നത് .

.എതിർകക്ഷി  ഫയർമാനായി  ജോലിനോക്കി വരുകയാണ് . ഇദ്ദേഹം  ഒരു കുട്ടിയുടെ  പിതാവുമാണ് ,ഇയ്യാൾ  വിവാഹബന്ധം  വേർപ്പെടുത്താനായി   ഹർജ്ജി  നൽകിയിരുന്നതായും  എന്നാൽ മീഡിയേഷനിൽ  ഒരുമിച്ച്  ജീവിക്കുവാൻ   തീരുമാനിച്ചതായും  അറിഞ്ഞെന്നാണ്  പരാതിയിൽ പറയുന്നത് . പരാതിക്കാരിയും  ചവറ  കുടുംബ കോടതിയിൽ   ഭർത്താവിൽ  നിന്നും വിവാഹമോചനത്തിന്  കേസ് കൊടുത്തിരുന്നു .  ഫയർ മാൻ  കെട്ടുമെന്ന  വിശാസത്തിൽ സ്ത്രീധനമായി   നൽകിയിരുന്ന  സ്വർണ്ണവും   പണവുമൊന്നും  വാങ്ങാതെ  സംയുക്ത  ഹർജ്ജിയിലൂടെ  ബദ്ധം  വേർപ്പെടുത്തുകയായിരുന്നു .

പരാതിക്കാരിയ്ക്ക്   ഇപ്പോൾ  “ഇല്ലത്ത്   നിന്ന്  ഇറങ്ങുകയും ചെയ്തു  അമ്മാത്ത് ”  എത്തിയതുമില്ലന്ന  സ്ഥിതിയാണുള്ളത് .  ഫയർമാനുമായി ബന്ധപ്പെടുമ്പോളൊക്കെ,  ” നീയെന്റെ ഭാര്യയാ മോളേ …നിന്നേ ഞാൻ വിവാഹം കഴിയ്ക്കും ..നീ എന്നെ സ്നേഹിക്കണം ..നീയില്ലാതെ ജീവിയ്ക്കാൻ പറ്റില്ല …”  എന്നൊക്കെ  പ്രലോഭിപ്പിക്കാറുണ്ടായിരുന്നെന്നാണ്  പരാതിയിൽ . നേരിട്ട്  ബന്ധപ്പെടാൻ  കഴിയാത്ത   ദിവസങ്ങളിൽ  വീഡിയോ   കോൾ  ചെയ്യാറുണ്ടെന്നും  അപ്പോൾ  തന്റെ  നഗ്നത   കാണിച്ചു  കൊടുക്കാറുണ്ടെന്നും  പരാതിക്കാരി പറയുന്നു . കഴിഞ്ഞ   ഒരു  വർഷത്തിനിടെ  ഫോൺ  ചെയ്യാത്ത  ദിവസങ്ങളും  ഉണ്ടായിട്ടില്ല .  സ്ഥിരമായി  വിളിക്കാറുള്ളയാൾ  ഫോൺ  ബ്ളോക്  ചെയ്തപ്പോൾ , കരുനാഗപ്പള്ളി  ഫയർ  സ്റ്റേഷനിൽ   പോകുകയും  അവിടെ  നിന്നാണ്   ഫയർമാൻ  സ്വന്തം  ഭാര്യയുമായി   ഒരുമിച്ച   വിവരം   അറിയുന്നതെന്നാണ്  പരാതിക്കാരിയുടെ  ന്യായം . എന്തായാലും  പരാതിക്കാരി    ഇപ്പോൾ  അനാഥയാണ് . മറ്റാരേയും  കൂടെ   കൂട്ടാൻ  കഴിയില്ലെന്നും  അത്രത്തോളം  ലൈംഗികമായി   ഉപയോഗിച്ചുവെന്നും   പരാതിയിലുണ്ട് .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!